Wednesday, February 22, 2012

കമ്പം ഒരു ഓര്‍മപെടുത്തല്‍.....

സമയം രാവിലെ അഞ്ചിനും,ആറിനുമിടയില്‍ ഓട്ടോറിക്ഷയുടെ മുരള്‍ച്ചയും,കുടുങ്ങലും ദേഷ്യം വരുതുന്നുന്ടെങ്കിലും നല്ല തന്നുത കാറ്റ് ശരീരത്തെ തഴുകികൊണ്ടിരുന്നു. തമിഴ്നാടില്‍ നിന്നും തേക്കടിയിലേക്ക്  വീശിയടിക്കുന്നത് കൊണ്ടാകാം ചിലപോഴെല്ലാം കാറ്റിനു ഒരു ഭാരതീയാര്‍ കവിതപോലുള്ള അനുഭൂതിയുള്ളത്  ഞാന്‍ ബസ്സിരങ്ങിയതിനു ശേഷം ഒട്ടോകാരനോട്  വുഡ് ലാണ്ട്സ് ലോഡ്ജില്‍ പോകണമെന്ന് പറഞ്ഞപോള്‍ ഞാന്‍ ഒരു മലയാളി ആണെന്ന് അയാള്‍ക് മനസിലായത് കൊണ്ടാകാം നീണ്ട മൌനത്തിനു ശേഷം തമിഴ് കലര്‍ന്ന മലയാളത്തില്‍ അയാള്‍ എന്നോട് സംസാരിയ്കുവാന്‍ തുടങ്ങിയത്
               ``നീങ്കള്‍ എന്തയിടത്തില്‍ നിന്ന് വരുന്നു സര്‍...........?
ഞാന്‍ പറഞ്ഞു - കൊച്ചി -
ഒട്ടോകാരന്‍- കൊച്ചിയാ....!! - കൊച്ചിയില്‍ എന്തയിടം സര്‍.........?
ഞാന്‍ ചോദിച്ചു - നിങ്ങള്‍ക്ക് കൊച്ചിയിലെ എല്ലായിടവുമരിയോ.........
ഒട്ടോകാരന്‍- എന്നാ സര്‍ അപ്പടിയെല്ലാം കേക്കിരത്  ഞാന്‍ ജനിച്ചയിടംതാന്‍ അങ്കെ താന്‍ സര്‍ - യെന്‍ അപ്പ വന്ത് കറവക്കാരന്‍ അമ്മാവുമന്കേതാന്‍ ഇരുക്കുത്  അയാള്‍ വീണ്ടും ചോദിച്ചു ഞാന്‍ പറഞ്ഞു -    പനമ്പിള്ളി നഗര്‍...., നീങ്ക ഇപ്പോള്‍ എവിടെ താമസിക്കുന്നു ..? ഞാന്‍ ചോദിച്ചു.....
ഒട്ടോകാരന്‍ - ഞാന്‍ വന്ത് കമ്പം സ്റ്റാന്റ് ഇരുക്കില്ലേ സര്‍  അതുക് പക്കം താന്‍ , ഞാന്‍ ചിന്ന നാളിലെ ഇങ്കെ തിരുപ്പിവന്ത്  സര്‍
ഞാന്‍ പറഞ്ഞു - രണ്ടു ടൈം ഞാന്‍ കമ്പത്ത് വന്നിടുണ്ട് ..
എതുക്..? ,എന്തയിടത്തില്‍ ..?ഒട്ടോകാരന്‍ തിടുക്കത്തില്‍ ചോദിച്ചു
ഞാന്‍ മിണ്ടിയില്ല ഒട്ടോകാരന്‍ സൈഡ് ഗ്ലാസിലൂടെ എന്നെ നോകി ചെറുതായിട് ചിരിക്കുന്നുണ്ടായിരുന്നു .
ഞാന്‍ ഉമിക്കരി പറ്റിപ്പിടിച്ചതുപോലുള്ള മീശയിലും,താടിയിലും വിരലുകള്‍ ഓടിച്ചുകൊണ്ട്  നിശബ്ദമായി പുറത്തേയ്ക്‌  നോക്കികൊണ്ടിരുന്നു.
സര്‍ നീങ്ക സംഗീതക്കാരനാ......?-കയ്യിലിരിക്കുന്ന ഗിറ്റാര്‍ കണ്ടിട്ടാവാം ഒട്ടോകാരന്‍ അങ്ങിനെ ചോദിച്ചത്
അല്ല -, ഞാന്‍ പറഞ്ഞു
ഒട്ടോകാരന്‍ -ഉങ്ക കയ്യില്‍ വീണ പാതേന്‍ അത് താന്‍ കേട്ടത്.....
അതിവിടം വരെ വന്നപ്പോള്‍ കയ്യില്‍ കരുതിയതാണ്  എന്ന് ഞാന്‍ പറഞ്ഞു -
ഓട്ടോയില്‍ കയറിയിട് പത്തു മിനുട്ട് പിന്നിട്ടിരികും ഓട്ടോ കുറേകൂടി മുന്നോട്ട് പോയി വുഡ് ലാണ്ട്സ്  ലോഡ്ജിന്റെ മുന്‍പില്‍ നിന്നു
ഞാന്‍ ജീന്‍സിന്റെ പോകറ്റില്‍ നിന്നും പേഴ്സ്  എടുത്ത് അതില്‍ നിന്നും അമ്പതു രൂപയെടുത്ത്‌ ഓട്ടോക്കാരന് കൊടുത്തു
ഒട്ടോകാരന്‍ - സര്‍ ചേഞ്ച്‌ ഇരുക്കാത്......
അത് വച്ചോളു.....- ഞാന്‍ പറഞ്ഞു
ഒട്ടോകാരന്‍ സന്തോഷത്തോടെ വണ്ടി സ്റ്റാര്‍ട്ട്‌ ചെയതു
ഞാന്‍ ചോദിച്ചു - നിങ്ങളുടെ പേരെന്താ........?
ഗണപതി..` ഒട്ടോകാരന്‍ പറഞ്ഞു-
`വീണ്ടും വരുമ്പോത്‌ സ്റ്റാന്‍ഡില്‍ കേട്ടാപോതും സര്‍...`- ഒട്ടോകാരന്‍ യാത്ര പറഞ്ഞു പോയി
ഞാന്‍ ലോഡ്ജിലേക് കയറിച്ചെന്നു റിസപ്ഷനില്‍ പേരും,അഡ്രസ്സും പറഞ്ഞു റൂം എടുത്തു  റൂം ബോയി വന്നു റൂം നമ്പര്‍ ഒന്‍പതു തുറന്നു തന്നു
ബെഡ്-ഷീറ്റ് വിരിയ്കുന്നതിനിടയില്‍ പറഞ്ഞു എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ ബെല്‍ അടിച്ചാല്‍ മതി സര്‍ ഞാന്‍ വന്നു കൊള്ളാം
റൂം ബോയി പോയി .
ഞാന്‍ ഗിറ്റാറും,ബാഗും കിടക്കയില്‍ വച്ച് ഷര്‍ട്ട് ഊറി ആണ്കെരില്‍ തൂക്കി - ഷര്‍ട്ടിന്റെ പോകറ്റില്‍ നിന്നും ഒരു വില്‍സ്  സിഗരേറ്റ് എടുത്ത് കത്തിച്ചു പുക വലിച്ചു ഊതി വിട് കൊണ്ട്
റൂമിന്റെ കിഴക് വശത്തെ ജനല്‍ തുറന്നു
ലോഡ്ജിന്റെ പിന്നാമ്പുറത്ത് ഒരു പാറ കല്ലിന്റെ മുകളിലിരുന്നു പൂര്‍ണമായ ചുംബനത്തില്‍  ഏര്‍പ്പെട്ടിരിക്കുന്ന പാശ്ചാത്യരായ ഒരു യുവാവും,യുവതിയും - പെട്ടെന്ന് എന്നെ തിരിഞ്ഞു നോല്കുകയും വീണ്ടും ചുംബനത്തില്‍ ഏര്‍പെടുകയും ചെയതു സമീപത്ത് ഒരു യുവാവ് ഇരുന്നു കഞ്ചാവ് തെര്‍ക്കുന്നുണ്ടായിരുന്നു അവനും വിദേശി തന്നെ ഞാന്‍ നോട്ടത്തിന്റെ ഗെതി മാറ്റി
- കിഴക്ക് ഭാഗത്ത്‌ ഉയര്‍ന്നു താഴ്ന്നു നില്‍ക്കുന്ന കരിമ്പച്ച മലകള്‍ അവയ്ക്ക് പിന്നിലായി വെടിയുണ്ട പായും പോലെ തെറിച്ചു നില്‍ക്കുന്ന പ്രഭാത സൂര്യന്റെ കിരണങ്ങള്‍ -
ഞാന്‍ ജനല്കല്‍നിന്നും പിന്‍വാങ്ങി കിടക്കയില്‍ വന്നിരുന്നു തേക്കടിയുടെ വശ്യതയെ വിളിച്ചറിയിക്കുന്ന കാറ്റില്‍ ഇപ്പോള്‍ കഞ്ചാവ് പുകയുടെ ഗന്ധം കലര്‍ന്നിരുന്നു.
ഞാന്‍ ഗിറ്റാര്‍ എടുത്ത് സ്തൃങ്ക്സിലൂടെ വിരലുകള്‍ ഓടിച്ചു ഇടതു കൈവിരലുകള്‍ ഗിറ്റാറിന്റെ ഫ്രെടുകളിലൂടെ താളാത്മകമായി ചലിച്ചു , വലതു കയ്യില്‍ ഇരിക്കുന്ന സ ട്രയിക്കാര്‍ ആറ് സ്തൃങ്ങുകളിലും മാറി മാറി വീണുകൊണ്ടിരുന്നു എന്റെ ഓര്‍മകളില്‍ പത്തു വര്‍ഷം മുന്പ്  കമ്പത്ത് ടൂര്‍ പോയത് കടന്നു വന്നു
                              ഞങ്ങള്‍ ആറ് പേരുണ്ടായിരുന്നു എനിക്ക് പതിനാറു വയസ്സ് പ്രായം മറ്റുള്ളവര്‍ക് പതിനേഴ ,പതിനഞ്ച് വയസ്സ് പ്രായം ഇതേ ലോഡ്ജില്‍ തന്നെയായിരുന്നു ഞങ്ങള്‍
അന്നും റൂം എടുത്തത്‌ പിറ്റേ ദിവസം കംബതെയ്ക് തിരിച്ചു
പിച്ചി പൂവിന്റെയും,ജമന്തിയുടെയും ,മുല്ലപൂവിന്റെയും പിന്നെ തമിഴത്തികളുടെയും മിശ്രിത ഗന്ധം ഞങ്ങളെ കംബതെയ്ക് സ്വാഗതം ചെയതു  സൌന്ദര്‍ രാജന്റെയും,ശീര്‍കാഴിയുടെയും ഗാനങ്ങള്‍ എങ്ങും പുതുമ പോലെ അലയടിച്ചു കൊണ്ടിരിക്കുന്നു സിനിമ പോസ്റ്റെരുകളിലും രജനികാന്തും,എം ജി ആറും തന്നെ മുന്‍പില്‍ എന്റെ ആദ്യ തമിഴ്നാട് സന്ദര്‍ശനം ആയിരുന്നു അത്  അന്ന് വൈകിട് ഞങ്ങള്‍ അവിടെ ഒരു ലോഡ്ജില്‍ തങ്ങി അവിടെ എല്ലാ സെറ്റ് അപും ഉണ്ടായിരുന്നു എങ്കിലും ഞങ്ങള്‍ ആ സൌകര്യങ്ങള്‍ ഒന്നും ഉപയോഗപ്പെടുത്തിയില്ല -
രാത്രി എട്ടു മണി ആയപോള്‍ ഞങ്ങള്‍ കമ്പം ടൌനിലെകിറങ്ങി നടന്നു-
ജനാലില്‍ മുട്ടുന്ന ശബ്ദം കേട്ട്  ഞാന്‍ ഓര്‍മകളില്‍ നിന്നും പിന്‍വാങ്ങി
മുന്പ്  പിന്നാമ്പുറത്ത് കണ്ട ആ വിദേശികള്‍ ജനാലിനു പുറത്തു നിന്നും എന്നോട് ചോദിച്ചു -
`` ഗിറ്റാര്‍ വായികുമോ....അവരുടെ ഇഗ്ലിഷ് വ്യക്തമല്ലായിരുന്നു.,-
 ഞാന്‍ ചെറുതായിട് വായികുമെന്നു മറുപടിയും നല്‍കി
അവര്‍ എല്ലാവരും സൌമ്യമായി ചിരിച്ചു,- രണ്ടു സായിപും,ഒരു മധാമയും ഉണ്ടായിരുന്നു അവര്‍ അകത്തോട് വന്നോടെ എന്ന് ചോദിച്ചു
അകത്തേയ്ക് വരുവാന്‍ ഞാന്‍ അവര്‍ക്ക് അനുവാദവും നല്‍കി അവര്‍ അകത്തേയ്ക് കയറി വന്നു ഞാന്‍ അവരോട് ഇരിയ്കുവാന്‍ പറഞ്ഞു
അവര്‍ വളരെ വിനയത്തോടെ എന്നോട് പെരുമാറി
മധാമ എന്റെ പേര് ചോദിച്ചു
ഞാന്‍ പേര് പറഞ്ഞു കൊച്ചിയില്‍ നിന്നാണെന്നും പറഞ്ഞു
അവര്‍ ആണുങ്ങള്‍ രണ്ടു പേരും കാലിഫോര്‍ന്നിയകാരും,പെണ്ണ് ന്യൂ ജെര്‍സികാരിയാന്നെന്നും മൂന്ന് പേരുടെ പേരും എന്നോട് പറഞ്ഞു
ഞാന്‍ മറ്റ് കാര്യങ്ങള്‍ ചോദിയ്കുന്നതിനു മുന്‍പേ മ്യുസികിനെകുറിച്ച്  അവര്‍ വാചാലരായി ഈഗിള്‍സ്,ബീറ്റില്‍സ്,പിങ്ക് ഫ്ലോയ്ഡ് ,ബി ബി കിംഗ്‌,ജോണ്‍ ലെനന്‍
ബോബ് മാര്‍ലേ എന്നിവരെല്ലാം വിഷയങ്ങളില്‍ കയറിയിറങ്ങി
കൂടത്തില്‍ ഉണ്ടായിരുന്ന ഒരുവന്‍ എന്റെ കയ്യില്‍ നിന്നും ഗിറ്റാര്‍ വാങ്ങിച്ചിട്
ബി ബി കിങ്ങിന്റെ -ദി ത്രില്‍ ഈസ്‌ ഗോണ്‍ എവേ ആലപിച്ചു. ഒപ്പം മനോഹരമായി ഗിറ്റാര്‍ വായികുകയും ചെയതു
ഒരുവന്‍ എന്നോട് അനുവാദം ചോദിച്ചിട് കഞ്ചാവ് തെറുത്തു കത്തിയ്കുകയും ചെയതു രണ്ടു വട്ടം പുക വലിച്ചു ഉള്ളില്‍ ഇരുതിയിടു മെല്ലെ പുറത്തെയ്ക് ഊതി വിടു
വീണ്ടും ഒരു പുക കൂടി എടുതിടു മധാമയ്കു വലിയ്കുവാന്‍ കൊടുത്തു  അവരും മൂന്ന് നാല് വട്ടം പുക വലിച്ചു ഉള്ളില്‍ ഇരുതിയിടു പുറത്തെയ്ക് ഊതി വിടു
അവര്‍ എന്നോട് വലിയ്കുവാന്‍ ആവശ്യപെടു - ബി ബി കിങ്ങിന്റെ -ദി ത്രില്‍ ഈസ്‌ ഗോണ്‍ എവേ എന്നാ ഗാനം അവര്‍ മൂന്ന് പേരും കൂടി ഗിറ്റാറിന്റെ അകമ്പടിയോടെ മനോഹരമായി ആലപിച്ചു........- ``
ദി ത്രില്‍ ഈസ്‌ ഗോണ്‍ എവേ....
ദി ത്രില്‍ ഈസ്‌  ഗോണ്‍ ബേബി
ദി ത്രില്‍ ഈസ്‌  ഗോണ്‍ എവേ........
മധാമ വലിച്ചു എന്റെ കയ്യില്‍ തന്ന കഞ്ചാവ് ബീഡിയില്‍ തുപ്പലിന്റെ നനവുണ്ടായിരുന്നു വിരലുകള്‍ കൊണ്ട് അമര്‍ത്തി തുപ്പല്‍ തുടച്ച ശേഷം
ഞാനും ആസ്വദിച്ചു വലിച്ചു ഞാന്‍ പ്രോഗ്രാമിന് പോകുമ്പോഴെല്ലാം കഞ്ചാവ്  വലിക്കുന്ന കാര്യം അവരോടെ മിണ്ടിയില്ല -
ഞാന്‍ വലിച്ച ശേഷം ബീഡി അറ്റം എത്തിയിരുന്നു  അത് മറ്റേ സായിപിനു കൈമാറി അയാള്‍ വലിയ്കുന്ന സമയത്തേയ്ക് ഗിറ്റാര്‍ നിശബ്ധമായി സായിപ് വീണ്ടും അടുത്ത ബീഡി സെറ്റ് ചെയ്യുനുണ്ടായിരുന്നു .
നീണ്ട സൌഹാര്ധങ്ങള്‍ക്ക് ശേഷം അവര്‍ യാത്ര പറഞ്ഞു പോയിരുന്നു .
വീണ്ടും ഞാന്‍ കംബതെ ഓര്‍മകളിലേക് ...............
ഞങ്ങള്‍ ആറ്പേരും ഇപ്പോള്‍ കംബതെ ഒരു ഉള്‍ പ്രദേശത്ത്  എത്തി ഇപ്പോള്‍ സമയം ഒന്‍പതു മണിയോടടുത്ത്‌ തെരുവ് വിളക്കിന്റെ മങ്ങിയ മഞ്ഞ വെളിച്ചമുണ്ട്
വഴിയില്‍ ഞങ്ങള്‍ ഒരു അണ്ണാച്ചിയെ കണ്ടു വാറ്റ് ചാരായത്തിന്റെ രൂക്ഷ ഗന്ധം ഉള്ള ഉണങ്ങിയ അണ്ണാച്ചി
ഞങ്ങള്‍ മുഖവുരയില്ലാതെ അണ്ണാച്ചിയോട്  കാര്യം അവതരിപ്പിച്ചു -
``അണ്ണേ ഇങ്കെ പെണ്ണിനെ കെടയ്കുമാ.......``
അയാള്‍ ചുണ്ട് കൂര്‍പിച്ച് തല പിന്നിലേയ്ക് വലിച്ച്‌ ഞങ്ങളെ മാറി മാറി നോകി....-
കുറച്ച്  അടുത്തായിട്  ഒരു കുടിലിലേക് കൈ ചൂണ്ടി കാണിച്ചിട് അയാള്‍ തിരിഞ്ഞു നടന്നു-
ചെളി പിടിച്ചുണ്ടാകിയ ചാണകം മെഴുകിയ ഒരു വൈകോല്‍ കുടില്‍ അതിന്റെ ഉമ്മറത്ത്‌ ബീഡി വലിച്ച്‌ കൊണ്ട് ഒരു അണ്ണാച്ചി ഇരിയ്കുന്നുണ്ടായിരുന്നു
ഞങ്ങള്‍ ചെന്ന പാടെ അണ്ണാച്ചി ഞങ്ങളോട് ചോദിച്ചു-  ``നീങ്ക എതന പേര്‍......
``ആറ് ..``ഞങ്ങള്‍ പറഞ്ഞു
``ആള്‍ക് അമ്പത് രൂപ...`` അയാള്‍ പറഞ്ഞു ഞങ്ങള്‍ പരസ്പരം മുഖതെയ്ക് നോകി ചിരിച്ചു..
അയാള്‍ കുടിലിനകത്തു കയറിയിട് അപ്പോള്‍ തന്നെ പുറത്തെയ്ക് ഇറങ്ങി
മുറ്റത് ഒരു മണ്‍കുടത്തിനു മുകളില്‍ ഒരു പ്ലേറ്റ് വച്ചിട് അതിനു മുകളില്‍ ഒരു ഗ്ലാസ് കമഴ്ത്തി വച്ചിടുണ്ടായിരുന്നു അത്  കാണിച്ചു കൊണ്ട്
അയാള്‍ പറഞ്ഞു- `` നീങ്ക ഉള്ളേ പോയി വന്ത് ഇന്ത തണ്ണിയില്‍ ക്ലീന്‍ പണ്ണുങ്കോ...``
എന്ന് പറഞ്ഞു അണ്ണാച്ചി രൂപയും വാങ്ങി വഴിയിലേക് ഇറങ്ങി നടന്നു
ഓരോരുത്തര്‍ അകത്തു പോയി പുറത്തു വന്നു കുടത്തിലെ വെള്ളമെടുത്തു കഴുകി -
ഞാന്‍ അകത്തു കടന്നു മുറി മുഴുവന്‍ മണ്ണെണ്ണ വിളകിന്റെ പുക നിറഞ്ഞിരിക്കുന്നു
താഴെ വിരിച്ച പുല്‍ പായില്‍ മുപ്പതു ,മുപ്പത്തിയഞ്ചു വയസ്സ് തോന്നിക്കുന്ന സ്ത്രീ രൂപം മലര്‍ന്നു കിട്യ്കുന്നു,മുകളിലേയ്ക് തെറുത്തു വച്ച
സാരിയുടെ ഇടയില്‍ നിന്നും തടിച്ച രണ്ടു കാലുകള്‍ നീണ്ടു കിടക്കുന്നു ബ്ലൌസിന്റെ ഹൂക് അഴിച്ചിടിരികുന്നു ബ്രേസിയര്‍ ഇടിടില്ല
പതിനാറു വയസിന്റെ ത്രെസിപികുന്ന ആവേശം ഏതാനും നിമിഷങ്ങള്‍കൊണ്ട് അടങ്ങി  ഞാനും പുറത്തു വന്നു മന്കുടതിലെ വെള്ളമെടുത്തു കഴുകി
പിന്നീട് മണ്ണിന്റെയും,ചാണകം മെഴുകിയ തറയുടെയും പിന്നെ ജമന്തിയുടെയം ഗന്ധം എനിക്ക് അനുഭൂതിയുളവകുന്ന ഓര്‍മ്മകള്‍ ആയിരുന്നു-
ഞാന്‍ മയക്കത്തില്‍ നിന്നും മെല്ലെ ഉണര്‍ന്നു മുറിയില്‍ കഞ്ചാവിന്റെ മണം ഇപ്പോഴും തങ്ങി നില്‍കുന്നുണ്ടായിരുന്നു വായില്‍ നേരിയ ചവര്‍പ് കലര്‍ന്ന കയിപ്‌
ഞാന്‍ ഒരു വില്‍സ് എടുത്ത് കത്തിച്ച്  ജനല്‍ തുറന്നു പ്രകൃതിയിലേക് നോകി അങ്ങിനെ നിന്നു....

No comments: